Saturday 24 November 2012

മക്കയില്‍ നടക്കുന്ന ശൈവാരാധന











"ഏക ദൈവവിശ്വാസികളുടെ തലസ്ഥാനമായ മക്ക, സനാതനധര്‍മം ബഹുമാനിക്കേണ്ട ഒരിടം കൂടിയാണ്. എന്തെന്നാല്‍ സനാതനം പരമസത്യമായിക്കാണുന്ന ജ്യോതിര്‍ലിംഗ പ്രതിഷ്ടകളില്‍ ഒന്ന് കുടികൊള്ളുന്നതും മക്കയിലാണ്. പ്രകൃതീപുരുഷര്‍ ചേര്‍ന്ന് ജഗത്‌സൃഷ്ടി നടത്തിയെന്ന് സനാതനം വിശ്വസിക്കുന്നു. ശൂന്യതയില്‍ നിന്നും ബിന്ദുരൂപം പൂണ്ട പ്രകൃതി, പിന്നീട് കലയും, നാദവുമായി രൂപാന്തരം പൂണ്ടു ആദിനാദമായ ഓംകാരമായി മാറി എന്ന് സനാതനം. അത് അറബിയി
ലേയ്ക്ക് പകര്‍ത്തിയെഴുത്തപ്പെട്ടപ്പോള്‍ ആദിയില്‍ വചനവും, വചനം രൂപവുമായി. അള്ളാ എന്ന പദത്തിന് ഈശ്വരന്‍/ അല്ലെങ്കില്‍ ഈശ്വരി എന്നാണ് അര്‍ത്ഥവും. സനാതനം ഈ അരൂപിയായ ഈ മഹാപ്രകൃതിയെ പ്രതീകങ്ങള്‍ വഴി ആരാധിക്കുമ്പോള്‍, ഭാരതത്തിലെ ഗ്രന്ഥങ്ങള്‍ വായിച്ചു ലോകം എന്തെന്നറിഞ്ഞ അറബികള്‍,കാണാത്ത ഈശ്വരന്‍ മാത്രമാണ് സത്യം എന്നും പ്രവാചകന്‍ എന്ന ഒരാളുടെ വാക്കുകള്‍ കേട്ടാല്‍ മാത്രമേ ഈശ്വരന്‍ അനുഗ്രഹിക്കൂ എന്നും ശഠിക്കുന്നു. വിശ്വയോനിയില്‍ നിന്നും രൂപം കൊണ്ടവര്‍ ആണ് തങ്ങളെന്ന് വിശ്വസിക്കുന്ന ഹൈന്ദവജനത പ്രപഞ്ചസൃഷ്ടിയുടെ പീഠമായ ശിവലിംഗരൂപത്തെ ആരാധിക്കുമ്പോള്‍, ശാസ്ത്രം ശിവലിംഗത്തിന് സ്വയം ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുണ്ടെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍, ഇതേ ശിവലിംഗത്തെ അപ്രദക്ഷിണം ചെയ്തു ആരാധിക്കുന്നവരാണ് ലോകമുസ്ലീം ജനത. ലക്ഷക്കണക്കിനാളുകള്‍ ഒരേ സമയം ഒരു ശിവലിംഗത്തെ ആരാധിക്കുമ്പോള്‍, പ്രദക്ഷിണം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജം എത്രതോളമായിരിക്കും എന്നൊന്ന് ഊഹിച്ചു നോക്കൂ.. പ്രതീകങ്ങളില്‍ വിശ്വസിക്കാത്ത ഏകദൈവ വിശ്വാസികള്‍ ജഗത്‌യോനീ പ്രതീകമായ കല്ലില്‍ മുത്തുന്നതും മക്കയിലെ മാത്രം ചടങ്ങാണ്. ഇപ്പറഞ്ഞ കാര്യങ്ങള്‍ അശ്ലീലമായി ആര്‍ക്കു തോന്നുന്നുവോ അവന്‍ സ്വന്തം മാതാപിതാക്കള്‍ തന്നെ സൃഷ്ടിക്കാന്‍ വൃത്തികേട് കാണിച്ചു എന്ന് ധരിക്കുന്നവനുമായിരിക്കും. അവിടെ ചെല്ലുന്നവരുടെ വസ്ത്രധാരണം നമ്മുടെ നാട്ടിലെ പൂജാരികളുടെതിനു സമാനവുമാണ് എന്നത് ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുമാണ്. ശിവക്ഷേത്രത്തിലെ നന്ദികേശന്‍ മക്കയില്‍ അബ്രഹാം ആണ്. മക്കയുടെ ഉപഗ്രഹചിത്രങ്ങള്‍ നല്‍കുന്നതും തികച്ചും ഒരു ശിവലിംഗം കുടിയിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ തന്നെ. മറ്റെല്ലാ മുസ്ലീം ദേവാലയങ്ങളിലും അന്യമതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഇവര്‍ ഇത്തരം ചില സത്യങ്ങളെ മറച്ചു വെക്കുവാന്‍ വേണ്ടി തന്നെയാണ്, ഇവിടം സര്‍വവിധ സുരക്ഷാക്രമീകരണങ്ങള്‍ കൊണ്ടും മറച്ചു നിര്‍ത്തിയിരിക്കുന്നതും. എന്നെങ്കിലും ഒരു തുള്ളി ഗംഗാജലം അവിടെ പതിച്ചാല്‍ ആ ഭൂമി വീണ്ടും സനാതനധര്‍മ്മത്തിന്റെ വിളനിലമാകും എന്ന് കഥകള്‍ പറയുന്നുണ്ടെങ്കിലും, അത്തരം ഒരു കഥയെ ഒരു തുള്ളി ഗംഗാജലം അവിടെ വീഴ്ത്തി പൊളിച്ചെഴുതാന്‍ തക്ക ധൈര്യം ഒരു മുസ്ലീം നേതാവിനും ഉണ്ടാകില്ല തന്നെ. അടിസ്ഥാനപരമായി സനാതനധര്‍മത്തെ അനുകരിക്കുന്നവര്‍, പരസ്യമായി അതിനെ എതിര്‍ക്കുന്നതിന്റെ അര്‍ത്ഥമെന്തെന്നു മാത്രമാണ് നമു‍ക്ക്‌ മനസ്സിലാകാത്തതും "
 


കടപ്പാട് ആഗ്നേയം [Aagnaeyam]

No comments:

Post a Comment